General News

നാടിനെ നടുക്കിയ സംഭവം, ഒടുവിൽ കണ്ടുപിടിച്ചപ്പോൾ ഞെട്ടിയത് പോലീസ് അടക്കം

ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണ്മാനില്ല. ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തായിരുന്നു. സംഭവം ആലപ്പുഴ ജില്ലയിലെ എല്ലാ പോലീസുകാരും ഞെട്ടിത്തരിച്ച നിമിഷം. എല്ലാ മീറ്റിങ്ങും ഒഴിവാക്കി എസ്പി ഉൾപ്പെടെയുള്ള സംഘം കുഞ്ഞിൻറെ വീട്ടിലെത്തി. മുഴുവൻ സ്റ്റേഷനിൽ നാലുവയസ്സുകാരിയെ തിരഞ്ഞു കൊണ്ടിരുന്നു കുട്ടിയെ കാണാതായ വാട്സ്ആപ്പ് സന്ദേശം ഗ്രൂപ്പുകളിലായി വൈറലായി മാറി. അതോടെ നാട്ടുകാരും തിരച്ചിലിനായി ഇറങ്ങി. റെയിൽവേ സ്റ്റേഷൻ, ബസ്റ്റാൻഡ് അങ്ങനെ എല്ലായിടത്തും പരിശോധന തകൃതിയായി നടന്നു.

ആലപ്പുഴക്കാരുടെ മനസ്സിലെ ഉണങ്ങാത്ത 2005 കാണാതായ രാഹുൽ മുതൽ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പിഞ്ചുകുഞ്ഞ് മോഷ്ടിക്കപ്പെട്ട സംഭവം വരെ മിന്നി മറയുകയും ചെയ്തു. ആശങ്കകളുടെ മണിക്കൂറുകൾക്ക് വിരാമമായത് 11മണിക്ക് അലമാരിയുടെ മറവിൽ നിന്നും ഉറക്കം മതിയാക്കി കുട്ടി എഴുന്നേറ്റ് വന്നതോടെ ആയിരുന്നു. രാവിലെ ഒമ്പതര വരെ കട്ടിലിൽ കിടന്നു ഉറങ്ങു കുട്ടി എപ്പോഴാണ് എഴുന്നേറ്റുപോയി അലമാരയുടെ മറവിൽ കിടന്നത് വീട്ടുകാർ പോലും അറിഞ്ഞില്ല..9.40 ആണ് ഉറങ്ങിക്കിടക്കുന്ന കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിയുന്നതോടെ കുഞ്ഞിനെ നോക്കുന്ന ബന്ധുവിനെ മനസ്സിൽ ഭയം തുടങ്ങി. അമ്മയോടും അച്ഛനോടും ഇനി എന്ത് മറുപടി പറയണമെന്നറിയാതെ അവൻ അങ്കലാപ്പിലായി.

കരയാൻ തുടങ്ങി.. കുഞ്ഞിനെ അമ്മയ്ക്ക് ജോലി ഉള്ളതിനാൽ രണ്ടാം മാസം മുതൽ കുഞ്ഞിനെ ഒരു ബന്ധുവാണ് നോക്കി വളർത്തുന്നത്. വീട്ടുകാരും പരിസരവാസികളും വീടും പരിസരവും മുഴുവൻ പരിശോധിച്ചു. ഇതിനിടയിൽ ഒരു തമിഴ് സ്ത്രീ ഓട്ടോയിൽ പോകുന്നത് കണ്ടു എന്ന് ആരുടെയൊ വാക്കുകൾ കൂടി കേട്ടതോടെ ആ നാടുമുഴുവൻ ഒരുപോലെ ഞെട്ടി. പത്തുമണി വരെ തിരഞ്ഞു കാണാതായതോടെ പോലീസിനെ അറിയിക്കാൻ തീരുമാനിച്ചു. ബന്ധുവായ പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു ഉടനെ വിവരം ചില ആസ്ഥാനത്തെത്തി. ഉൾപ്പെടെയുള്ളവർ കുഞ്ഞിനെ കണ്ടു പിടിക്കുവാൻ രംഗത്തിറങ്ങി. മുഴുവൻ സംവിധാനങ്ങളും കുഞ്ഞിനെ തിരച്ചിൽ ആരംഭിച്ചു. ജില്ലാ പോലീസ് മുഴുവൻ മുൾമുനയിൽ നിന്ന മണിക്കൂറുകൾ ആയിരുന്നു അത്.

അവസാനം ഉറക്കം മതിയാക്കി എഴുന്നേറ്റു വരുന്നത് കണ്ട് എല്ലാവരും ഒരു പോലെ ഞെട്ടിത്തരിച്ചു. ഉറങ്ങി കിടന്ന സ്ഥലം കാണിച്ചു കൊടുത്ത ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കുഞ്ഞ് അലമാരി കിടക്കയിലെ ചെറിയ സ്ഥലത്ത് പോയി കിടക്കുകയായിരുന്നു. കുഞ്ഞു വീട്ടിൽ തന്നെ ഉണ്ടെന്ന് അറിഞ്ഞതോടെ ആശങ്ക ഒഴിഞ്ഞു. മുഴുവൻ വാട്സപ്പ് ഗ്രൂപ്പുകളിലും കുഞ്ഞിനെ കണ്ടെത്തിയ വിവരം കൈമാറി. യുകെയിൽ നിന്നും ഓസ്ട്രേലിയയിൽനിന്നും വരെ കുഞ്ഞിനെ കിട്ടിയൊന്നു ചോദിച്ചു കോളുകൾ വന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെയുള്ള സമയത്തായിരുന്നു എല്ലാരേം കുട്ടി ഭയപ്പെടുത്തിയത്.

The Latest

To Top